Jul 20, 2010

ൈദവം

ന്റെ ജീവ്നെന്റ സത്യമാണവര് എന്െറ അച്ഛനും അമ്മയും.
കരയാന്
,ചിരിക്കാന്‍,പറയാന്‍ പഠിപ്പിച്ച പനിനീര്പൂക്കളാണവര്.
കയില്‍ ഒരുമ്മയും കാലില്‍ കൊലുസുംകമ്മലുമണിഞു തന്നവര്‍ .
കവിളില്‍
നറുകില് തേലാടലും നല്‍കി താരാട്ടു പാടി ഉറക്കിയവര്‍ .
കള്ളം പറഞ്ഞാലോ കൊള്ളുന്ന നാലടി കരയുവാന്‍ എനിക്ക് ഉപകാരമാകും .

കണ്ണുനീരിനുപ്പും
കരിമ്ബിന്‍ സ്വാദുമറിയിച്ചവര് ,

കാത്തു
രക്ഷിപ്പു എന്നും എെന്ന്‍ .
കത്തുന്ന വാകുകള്‍ ശരം പോലെ അവര്‍കു ചില
നരം കാററിേനകാള് വഗത്തില്‍ ഏെറ നല്‍കി.
അല്‍പ നേരത്തേക്ക് മാത്രെമനാകിലും പോള്ളീടും പിെന്ന അതു എന്‍ മാനേസ .

എങ്കിലും
അച്ഛനമ്മമാര്‍ പോറുക്കുെമന്നോടു എന്നെ അവര്‍ തഴുക്കീടും,ഒരിളം കാറ്റു പോലെ .

ഇല്ലില്ല നാളെക് ഞാനിതു ചെയില്ല എന്ന് തൂലികയാല്‍ മനസ്സില്‍ കുറിചീടുമേപ്പാള്.
എന്നുടെ കോപം അവര്കല്ലാതെ ഞാനാര്കു പങ്കു വക്കും ?
ലാളനയും,വാത്സല്യവും എനികല്‍ലാതെ അവരാറ്കു പങ്കു വക്കും?
അവര് എന്‍ ൈദവമാണ് ,ശക്തിയാണ്,അവരാണ് അഖിലവും അറിവും .